Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Monday 1 February 2016

നിരന്തരം ലഭിച്ച പരാതിയെത്തുടര്‍ന്ന്......തുടര്‍ന്ന് വായിക്കാന്‍

കോട്ടയം: ഏറ്റുമാനൂരില് പോലീസിന്റെ താക്കീത് അവഗണിച്ച് അനാശാസ്യത്തിന് താവളമൊരുക്കിയ ലോഡ്ജ് ഉടമ ഒടുവില് കുടുങ്ങി. തെള്ളകം കാരിത്താസ് ജംഗ്ഷനു സമീപം നവചൈതന്യ ടൂറിസ്റ്റ് ഹോം ഉടമ തോമസ് കണവാനാണ് ലോഡ്ജില് അനാശാസ്യത്തിനെത്തിയ പത്തുപേരോടൊപ്പം ഞായറാഴ്ച അറസ്റ്റിലായത്. നിരന്തരം ലഭിച്ച പരാതിയെത്തുടര്ന്ന് മുമ്പ് അഞ്ചു തവണ ലോഡ്ജില് പോലീസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാന് സാധിച്ചിരുന്നില്ല. അപ്പോഴെല്ലാം ഉടമയ്ക്ക് പോലീസ് താക്കീത് നല്കിയിരുന്നു.വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്ന്ന് ഇന്നലെ ഏറ്റുമാനൂര് സിഐ റിജോ പി ജോസഫിന്റെയും എസ്‌ഐ അനൂപ് ജോസിന്റെയും നേതൃത്വത്തില് പോലീസ് റെയ്ഡിനെത്തിയപ്പോള് അഞ്ചു മുറികളില് അനാശാസ്യം നടക്കുന്നുണ്ടായിരുന്നു. പത്തുപേരെയും കൈയോടെ പിടികൂടിയ പോലീസ് അവര്ക്കൊപ്പം ലോഡ്ജ് ഉടമയെയും അറസ്റ്റ് ചെയ്ത് കേസെടുത്തു. 

രണ്ടു പ്രമുഖ ആശുപത്രികളുള്ളതിനാല് തെള്ളകത്തെ ലോഡ്ജുകളിലും ടൂറിസ്റ്റ് ഹോമുകളിലും നല്ല തിരക്കാണ്. ഈ തിരക്കിന്റെ മറവില് വര്ഷങ്ങളായി ഇവിടെ അനാശാസ്യം നടക്കുകയായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു. പിടിലായവരില് ഒരു കോളേജ് വിദ്യാര്ത്ഥിയും വിദ്യാര്ത്ഥിനിയും ഉള്പ്പെട്ടതായും പറയപ്പെടുന്നു.മറ്റക്കര ഓലിക്കല് ശ്രീകുമാര് (43), മേലുകാവ് സ്വദേശിനി സാറാമ്മ (41), പാറമ്പുഴ കുന്നേല്കരോട്ട് അഖില്കുമാര് (24), പാറമ്പുഴ സ്വദേശിനി ജിഷ (21), നട്ടാശേരി ഇടത്തിനകം വിനായക് (21), ആര്പ്പൂക്കര സുവര്ണാലയത്തില് സജീവ് (26), ഏറ്റുമാനൂര് കൈതമലത്താഴെ സനോജ് (38), പുന്നത്തുറ സ്വദേശിനി കവിത (32),മാന്നാനം സ്വദേശിനി പുഷ്പ (27) എന്നിവരാണ് അനാശാസ്യത്തിന് അറസ്റ്റിലായത്. അഡീഷണല് എസ്‌ഐ ഷാജിഹാന്, എഎസ്‌ഐ ബാബു കെടി, വനിതാ സിവില് പോലീസ് ഓഫീസര്മാരായ സുനജ, ബീനാമ്മ എന്നിവരും റെയ്ഡ് നടത്തിയ പോലീസ് സംഘത്തില് ഉണ്ടായിരുന്നു. കോടതിയില് ഹജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു:

No comments:

Post a Comment