Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Friday 15 January 2016

താന്‍ ശാരീരികമായി ദുരുപയോഗപ്പെട്ടു. ശരിക്കും താന്‍


തന്നെ ഒരാള്‍ ലൈ0ഗിഗമായി ദുരുപയോഗംചെയ്തതായി നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ .സിനിമയില്‍ തന്നെ ജോലി ചെയ്യുന്ന ഒരാളാണ് ഇയാലെന്നും നടി കങ്കണ വെളിപ്പെടുത്തി .ഒരു പുസ്തകം പ്രകാശനം ചെയ്യാന്‍ വന്നപ്പോയായിരുന്നു ഇത് .അതൊരു മോശം സമയം ആയിരുന്നു .താന്‍ ശാരീരികമായി ദുരുപയോകപ്പെട്ടു .ശരിക്കും താന്‍ കുടുങ്ങി പോവുകയായിരുന്നു .എന്നാല്‍ കൂടുതല്‍ ഇപ്പോള്‍ പറയില്ലെന്നും ഉടന്‍ തന്നെ ഒരു അവസരം കിട്ടിയാല്‍ പുറത്തു പറയുമെന്നും നടി വ്യെക്തമാക്കി .
(((ഇതൊക്കെ കേട്ടിട്ട് നിങ്ങളുടെ അഭിപ്രായം എന്താ അത്ര നല്ല നായിക ആണോ ഈ കങ്കണ ..അഭിനയിച്ചതൊക്കെ അത്ര സെക്സി ആയിട്ടും .പിന്നെ ഇത് മതിയോ ?ഇതിനപ്പുറമല്ലേ സംഭവിക്കെണ്ടാത്

Thursday 14 January 2016

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവുമായി പൃഥ്വി


മലയാളത്തില്‍ ഏറ്റവും മുടക്ക് മുതലുള്ള ചിത്രത്തില്‍ നായകനാകുന്നത് പ്രിത്വിരാജ് .45 കോടി മുടക്ക് മുതല്‍ പ്രതീക്ഷിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത ആര്‍ എ സ് വിമല്‍ (സംവിധായകന്‍ എന്ന് നിന്‍റെ മൊയ്തീന്‍ )ആണ് .സിനിമയുടെ പ്രക്യാപനം നാളെ ബുര്‍ജ് ഖലീഫയില്‍ നടക്കും .മഹാഭാരതത്തെ കുറിച്ചുള്ളതാണ് ചിത്രം .കാവ്യാ സിനിമയുടെ ബാന്നറില്‍ വേണു ആണ് സിനിമ നിര്‍മിക്കുന്നത് .
മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ചെലവ് കൂടിയ ചിത്രം ആയിരിക്കും ഇത് .ഈ സിനിമ യാധാര്‍ത്യമാക്കുന്നതിനായി ഒരുപറ്റം നല്ല നടീ നടന്മാരെ ഈ സിനിമയില്‍ എത്തിക്കും കൂടാതെ ഹോളീവുഡ്നിന്നും നല്ല സാങ്കേതിക പ്രവര്‍ത്തരെയും ഈ ചിത്രത്തിന് വേണ്ടി എത്തിക്കുമെന്ന് നിര്‍മാതാവ് വേണു പറഞ്ഞു .
പ്രവാസി വ്യവസായി ആയ വേണു നിര്‍മിക്കുന്ന ആദ്യ ചിത്രം ആണ് ഇത് .ഇതിനു മുമ്പ് പഴശ്ശിരാജ ആയിരുന്നു ഏറ്റവും ചിലവേറിയ മലയാള സിനിമ .ഈ ചിത്രത്തോടെ പഴശ്ശിരാജ പഴയ രാജ ആയി മാറും .

Wednesday 13 January 2016

ദുബായിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; നോര്‍ക്ക റൂട്ട്‌സ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് 15, 16 തീയതികളില്‍



ബംഗ്ലോര്‍ :കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള നോര്‍ക്കാ റൂട്സ് ജനുവരി 15 ,16 തീയതികളില്‍ ബംഗ്ലോരില്‍ നയ്സിംഗ് രിക്രൂട്മെന്റ്റ് നടത്തും .ദുബായിലെ മെഡിക്കെയര്‍ ഹോസ്പിറ്റലിലേക്ക് ആണ് ഇത് .ബി എസ് സി നയ്സിംഗ് വിദ്യഭ്യാസ യോഗ്യതയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് അടിസ്ഥാന യോഗ്യത .ഡി എച്ച് എ അല്ലെങ്കില്‍ എം ഒ എച്ച് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും .

www.jobnorka.gov.in  എന്ന ജോബ്‌ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് www.norkaroots.net  എന്ന വെബ്സൈറ്റിലൂടെ ഇന്റര്‍വ്യൂനു അപേക്ഷിക്കാം .ആദ്യ ദിവസം 200 പേര്‍ക്കും രണ്ടാമത്തെ ദിവസം 100 പേര്‍ക്കും അവസരം ലഭിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് www.norakroots.net എന്ന വെബ്സൈറ്റിലും 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലും വിളിക്കാം .

അതെ സമയം നോര്‍ക്ക റൂട്സ് ബംഗലൂരു ഓഫീസ് വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി ജനുവരി 16 ന് നടത്തുവാനിരുന്ന ശില്‍പ്പശാല മാറ്റിവച്ചു .നെലമങ്കല റോയല്‍ കോളേജ് ഓഫ് നയ്സിങ്ങില്‍ ഫിബ്രവരി ആറിനു ശില്‍പ്പശാല നടക്കും .വിദേശത്ത് തൊഴില്‍ തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായാണ് ശില്‍പ്പശാല സങ്കടിപ്പിക്കുന്നത് .പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 08025305090 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം .

സൌദിയില്‍ വിസിറ്റിംഗ് വിസക്ക് വന്നിട്ട് തിരികെ പോവത്തവര്‍ക്ക് 30000 റിയാല്‍ ഫൈനും ജയില്‍ ശിക്ഷയും


റിയാദ് :വിസിറ്റിംഗ് വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി .വിസിറ്റിങ്ങിനു എത്തി തിരിച്ചു പോവാത്തവര്‍ക്ക് കനത്ത പിഴയും ജയിലും .വിസിറ്റിങ്ങിനു എത്തുന്നവര്‍ അവരുടെ രാജ്യത്തേക്ക് മൂന്നു മാസം കൊണ്ട് മടങ്ങണം .അതില്‍ കൂടുതല്‍ നിന്നാല്‍ ശിക്ഷിക്കപ്പെടും .ശിക്ഷാ വിധികള്‍ സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ്‌ ബിന്‍ നായിഫ് രാജകുമാരന്‍ അംഗീകരിച്ചു .സന്തര്‍ഷനതിനു വരുന്നവര്‍ കാലാവധി പൂര്‍ത്തിയാക്കി സ്വധേശത്തെക്ക് മടങ്ങണം .

വിസിറ്റിങ്ങ് വിസയില്‍ വന്ന ശേഷം അത്തരക്കാര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കും പിഴ ഈടാക്കും .വിസിറ്റര്‍ക്കും ഏജന്‍സികള്‍ക്കും 15000 TO 30000 വരെ തുക പിഴയായി ഈടാക്കും .സമയം കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് പോകാത്തവരെ പിടികൂടിയാല്‍ ഉടന്‍ തന്നെ ശിക്ഷയും പിഴയും ഈടാക്കും .എന്നാല്‍ ഒളിവില്‍ താമസിക്കുന്നവര്‍ രാജ്യം വിട്ടു പോവാന്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ചോദ്യം ചെയ്യലിന് ശേഷം മറ്റു കുറ്റ കൃത്യങ്ങള്‍ ഇല്ലെങ്കില്‍ വിട്ടയക്കും .എന്നാല്‍ ഇത്തരക്കാര്‍ക്ക് പിഴ അടക്കാന്‍ സാമ്പത്തിക ശേഷി ഉണ്ടെങ്കില്‍ ഇക്കാര്യം പരിഗണിക്കും .എന്നാല്‍ സ്വയം രാജ്യം വിടാന്‍ തയ്യാരായവരോട് കര്‍ശന നിലപാട് സ്വീകരിക്കെണ്ടതില്ലെന്നും നയം .